சுப்ரபாரதிமணியன் திருப்பூரை சேர்ந்தவர். சிறுகதை , நாவல், கட்டுரைகள் , கவிதைகள் என தமிழிலக்கியத்தின் பலதளங்களில் கடந்த முப்பது வருடங்களாகத் தீவிரமாக இயங்கி , அனைவராலும் அறியப்பட்ட ஒரு படைப்பாளி்,இந்திய முன்னாள் குடியரசு தலைவர் வழங்கிய கதாவிருது தமிழக அரசின் சிறந்த நாவல் ஆசிரியர் விருது உட்பட பல்வேறு விருதுகளையும் பரிசுகளையும் பெற்றுள்ளார். திருப்பூர் பகுதியில் குழந்தை தொழிலாளர் ஒழிப்பு, பெண்களை சுரண்டும் சுமங்கலி திட்டத்தை ஒழிப்பது ,நொய்யலை பாதுகாப்பது போன்ற பல்வேறு சமூக பிரச்சினையிலும் அக்கறை கொண்டவர் ,15 நாவல்கள் 15 சிறுகதை தொகுப்புகள் ,கட்டுரைத் தொகுப்புகள் உட்பட 50 நுல்கள் வெளியிட்டுள்ளார் கனவு என்ற இலக்கிய இதழை 30 ஆண்டுகளாக நடததுகிறார் திருப்பூர் தாய்தமிழ் பள்ளியோடு இணைந்து பணியாற்றுகிறார். தொலை பேசித்துறையில் உதவி கோட்ட பொறியாளராய் பணியாற்றியவர். வலைப்பதிவாக்கம் சுந்தரக்கண்ணன்
<==============================================================================================================>
வலைபதிவை வாசிக்க வந்த‌ உங்களை வணங்கி வரவேற்கின்றேன் -----------------------------
<===============================================================================================================>
கதா பரிசு "92"- இந்தியாவின் பல்வேறு மொழியின் சிறந்த சிறுகதை எழுத்தாளர்களுக்கான "கதா-92" பரிசை தமிழ் எழுத்தாளர்கள் சுப்ரபாரதிமணியன், ஜெயமோகன் பெற்றிருக்கிறார்கள். டெல்லி ராஷ்டிரபதி பவனில் நடைபெற்ற பரிசளிப்பு விழாவில் ஜனாதிபதி சங்கர் தயாள் சர்மா இந்திய மொழிகளின் பல்வேறு எழுத்தாளர்களுக்கு பரிசு வழங்கினார். அவ்விழாவில் எம்.டி. வாசுதேவன் நாயர், என்.எஸ். மாதவன் (மலையாளம்), வைதேகி, விவேக் ஷான்பாக் (கன்னடம்), ரெண்டல நாகேஸ்வரராவ் (தெலுங்கு) மற்றும் 12 மொழிகளின் எழுத்தாளர்களுக்கும் இப்பரிசு வழங்கப்பட்டது. "கதா பரிசுக் கதைகள்" என்ற ஆங்கில நூலை மத்தியச் சுற்றுலாத் துறை அமைச்சர் பரூக் மரக்காயர் வெளியிட்டார். அந்த ஆங்கிலத் தொகுப்பில் பரிசு பெற்றப் படைப்பாளிகளின் சிறுகதைகள் இடம் பெற்றிருக்கின்றன. சுப்ரபாரதிமணியனின் "இடம்", ஜெயமோகனின் "ஜகன் மித்யை" கதைகளின் ஆங்கில மொழிபெயர்ப்புகளும் இடம் பெற்றுள்ளன. அப்படியே எழுத்தில் கொண்டு வந்து விட முடியாது. அதற்கென்று ஒரு ஒழுங்கமைவு தேவைப்படுகிறது. இந்த ஒழுங்கமைவிற்கு தயார்படுத்திக் கொள்வது அவசியமாகிறது. அதுவும் எழுதத் தொடங்குவதற்கான ஒழுங்கமைவில் இந்த முயற்சி முக்கியப் பங்காகி விடுகிறது. வார்த்தைகளின் ஒழுங்கமைவும், மொழியின் இயல்பும் பொருந்தி வருகிற போதே ஒருவன் எழுத ஆயத்தம் செய்து கொள்ளலாம். அதற்காகக் காத்திருக்கிற 'தவம்' அர்த்தமற்றதாகக் கூட அமைந்து விடுகிறது.தில்லி தமிழ்ச்சங்கம் ஒரு பாராடு விழாவை நட்த்தியது. அதில் நானும் உரையாற்றினேன்.---------------- சுப்ரபாரதிமணியன் -




புதன், 3 டிசம்பர், 2025

[ ] പ്രകൃതി പാഠങ്ങളിലേക്ക് അവതാരിക [ ] ഡോ സി ഗണേഷ് പ്രകൃതി പാഠങ്ങളിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്ന ചെറിയ നോവലാണ് ചൂട്. പരിസ്ഥിതി സ്നേഹിയായ ശോഭ പ്രേംകുമാറിനാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. അധ്യാപികയും ചിത്രകാരിയും ബാലാവകാശ പ്രവർത്തകയും മനഃശാസ്ത്രജ്ഞിയുമായ ശോഭ പ്രേംകുമാറിന് ഈ പുസ്തകം സമർപ്പിക്കുന്നതിലൂടെ രചയിതാവായ സുപ്രഭാരതി മണിയൻ വലിയൊരു സന്ദേശം നൽകുന്നു. പ്രകൃതി സ്നേഹത്തിന്റെ മഹത് പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതുണ്ട് എന്ന സന്ദേശമാണത്. കുട്ടികൾക്കായി രചിക്കപ്പെട്ടിരിക്കുന്ന ഈ നോവൽ വായിക്കുന്ന ഏതൊരു കുട്ടിയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും നമ്മുടെ പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും കൂടുതൽ ചിന്തിക്കും. ഇത് അവരുടെ പരിസ്ഥിതി സ്നേഹത്തെ മാത്രമല്ല മാനവിക സ്നേഹത്തെയും മൗലികവും പുതുമയുള്ളതുമാക്കും. "ഭൂമി നമ്മുടെ അമ്മ നമ്മുടെ അമ്മയെ ബഹുമാനിക്കുക പരിസരത്തെ നമ്മൾ സംരക്ഷിക്കും" ഇങ്ങനെ ഒരു വാചകത്തോടെയാണ് ഈ ലഘു നോവൽ ആരംഭിക്കുന്നത്. കടൽക്കര എന്ന ഗ്രാമത്തിലെ ഒരു ചെറിയ വിദ്യാലയമാണ് രംഗം. അവിടെ പഠിക്കുന്ന പ്രവീണിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്. തുടക്കത്തിൽ ചൊൽപ്പൊരുളിന്റെ അർത്ഥ വ്യാപ്തിയെക്കുറിച്ച് പറയുന്നുണ്ട്. കഥ മുന്നോട്ട് പോകുമ്പോൾ കടൽക്കര എന്ന ഗ്രാമത്തിലെ വിദ്യാലയം നേരിടുന്ന വലിയ പ്രതിസന്ധി ബോധ്യപ്പെടുന്നു. പ്രകൃതി ചൂഷണം കൊണ്ട് അന്തരീക്ഷ താപനില വർദ്ധിക്കുകയും കടൽ ക്ഷോ ഭിക്കുകയും വിദ്യാലയത്തിന്റെ നിലനിൽപ്പ് വരെ അപകടത്തിൽ ആവുകയും ചെയ്യുന്നു. പ്രവീൺ എന്ന വിദ്യാർത്ഥി സയൻസ് അധ്യാപകനായി പഠിച്ച അതേ സ്കൂളിൽ എത്തുന്നതോടെ അതിജീവനത്തിനായുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. ഈ വിഷയമാണ് അതീവ വായനായോഗ്യമായ നോവലിലൂടെ എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. ഓരോ അധ്യായത്തിലും സംക്ഷിപ്തമായി നൽകുന്ന പ്രകൃതി പാഠങ്ങളും നിരീക്ഷണങ്ങളും വായനയെ ഒരു പുതിയ തലത്തിൽ എത്തിക്കുന്നു. കുട്ടികൾ ഒരുപോലെ ആസ്വദിച്ച് വായിക്കാവുന്ന നോവലാണ് ചൂട്. തമിഴ് ഭാഷയിൽ നൂറിലധികം കൃതികൾ എഴുതിയ സുപ്രഭാരതി മണിയന്റെ ഈ കൃതി സ്വാഭാവികമായ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത ഷാഫി ചെറുമാവിലായി വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ പുസ്തകം കൊച്ചു കൂട്ടുകാരുടെ മുമ്പിലും മുതിർന്നവരുടെ മുമ്പിലും സ്നേഹപൂർവ്വം അവതരിപ്പിച്ചുകൊള്ളുന്നു. ഡോ. സി ഗണേഷ് പരീക്ഷാ കൺട്രോളർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല തിരൂർ മലപ്പുറം കേരളം.